ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ
ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ
പാരമ്പര്യമായും, വണ്ണക്കൂടുതൽ ഉള്ളവരിലും, സ്ഥിരമായി നിന്ന് ജോലി ചെയ്യേണ്ടിവരുന്നവർക്കും, ഗർഭിണികൾക്കും, പ്രായക്കൂടുതൽ കൊണ്ടും ഇവ ഉണ്ടാകുകയോ ഉള്ളത് വർദ്ധിക്കുകയോ ചെയ്യാം.
യാതൊരുവിധ ലാബ് പരിശോധനകളും കൂടാതെ ലക്ഷണങ്ങൾ മാത്രം മനസ്സിലാക്കി രോഗികൾക്ക് സ്വയം തിരിച്ചറിയുവാൻ സാധിക്കുന്ന അവസ്ഥയാണ് ട്രിഗർ ഫിംഗർ
വൈറസ് കാരണമുള്ള രോഗമായതിനാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുവാൻ പാടില്ല. ജലദോഷം ഒഴിവാക്കുവാനായി ഉപകാരപ്പെടുന്ന വിറ്റാമിൻ സി ഗുളിക പോലുള്ളവ ജലദോഷം ആരംഭിച്ചു കഴിഞ്ഞശേഷം കഴിച്ചിട്ടും കാര്യമില്ല.
ഞായറാഴ്ചകളിലെ ലോക്ക് ഡൗണും,രാത്രികാല കർഫ്യൂവും പിൻവലിച്ചു
ചികിത്സകർ എന്ന് ഭാവിക്കുന്ന ചിലരെങ്കിലും "എനിക്കെന്തുമറിയാം" എന്ന് പരസ്യമായി പറയുന്നവരും പറയുന്നതനുസരിച്ചാൽ മാരകരോഗമുള്ളവർക്ക് പോലും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാനുള്ള പൊടിക്കൈ കയ്യിൽ ഉണ്ടെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുമാണ്.
വായനാറ്റം മാനസിക സമ്മർദ്ധമുണ്ടാക്കുകയും, മറ്റുള്ളവരെ സമീപിക്കുന്ന സാഹചര്യങ്ങളിൽ അപകർഷതാ ബോധം കൂട്ടുകയും ചെയ്യുന്നതാണ്. എന്നാൽ വളരെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കുവാനും സാധിക്കുന്ന അവസ്ഥയാണ് വായനാറ്റം
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ആഹാര പദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങളാണ്.