ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേ...
തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. ബസ്സിനടിയിൽ പെട്ടുപോയ അമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. ബസ്സിനടിയിൽ പെട്ടുപോയ അമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ലാൻഡ് വകുപ്പ് ഉദ്യോഗസ്ഥനാണ്. പോളിങ് സാമഗ്രികൾ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ വാഗണർ കാർ ഇടിക്കുകയായിരുന്നു.
അമിത വേഗതയിൽ ബൈക്ക് കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്
മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിന്റെ ഭാഗമായി, മൂടാതെ ഇട്ടിരുന്ന കുഴിയാണ് അപകടമുണ്ടാകാനും മരണം സംഭവിക്കാനും ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിഴിഞ്ഞം കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റെ മകൻ ലിബിനോ എൽ(20), മണക്കാട് കുര്യാത്തി എൻഎസ്എസ് കരയോഗം ARWA 120ൽ സുരേഷ് കുമാറിന്റെ മകൻ മുകുന്ദൻ ഉണ്ണി (20), വെട്ടുകാട് തൈവിളാകം ഹൗസിൽ ഫ്രാൻസിസിന്റെ മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19) എന്നിവരാണ് മരിച്ചത്.
വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.
ഖബറടക്കം ഇന്ന് വൈകുന്നേരം അസർ നമസ്ക്കാരാനന്തരം (04:00 PM) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
കഴക്കൂട്ടത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിന്റെ പന്തൽപണിക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്.