വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം...
വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
വാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
കുടുംബ പ്രശ്നങ്ങളാണ് സമൂഹത്തിന് കാരണമെന്ന് നാട്ടുകാർ.
രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല.
കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ഒരു ജോത്സ്യൻ പറഞ്ഞിരുന്നു. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.
കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്
ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ആതിരയുടെ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്.
30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമം പിതാവ് അറസ്റ്റിൽ.
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും, കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയുമായ ഫിസിയോ തെറാപ്പിസ്റ്റ് ജോൺസൺ ഓസേപ്പ് ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഒരു വര്‍ഷക്കാലമായി ഇരുവരും അടുപ്പത്തിലായിരുന്നു.
ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് കഠിനംകുളം പൊലീസ് തിരച്ചിൽ നടത്തുന്നത്. യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്.. അനുശാന്തി പുറത്തിറങ്ങി