കഠിനംകുളം കൊലപാതകം: ആതിരയുടെ സ്കൂട്ടർ കണ്ടെത്...
ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് കഠിനംകുളം പൊലീസ് തിരച്ചിൽ നടത്തുന്നത്. യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.
ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് കഠിനംകുളം പൊലീസ് തിരച്ചിൽ നടത്തുന്നത്. യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്.. അനുശാന്തി പുറത്തിറങ്ങി
പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു വിധി നാളെ
മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞിരുന്നു.
പ്രതിയുടെ ലഹരി ഉപയോഗത്തിനെതിരെ അയൽവാസികൾ നൽകിയ പരാതിയാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന.
ഒന്നാംപ്രതി ആമച്ചൽ തലക്കോണം തെക്കേ കുഞ്ചുവീട്ടിൽ ശംഭുകുമാർ, രണ്ടാംപ്രതി കുരുതംകോട് എസ് എം സദനത്തിൽ ശ്രീജിത്, മൂന്നാംപ്രതി കുരുതംകോട് മേലേ കുളത്തിൻകര വീട്ടിൽ ഹരികുമാർ, നാലാംപ്രതി കുരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ, അഞ്ചാംപ്രതി തലക്കോണം തെക്കേ കുഞ്ചുവീട്ടിൽ സന്തോഷ് എന്നിവർക്കാണ് ഇരട്ട ജിവപര്യന്തം ശിക്ഷവിധിച്ചത്.
അമ്പലത്തിൻകാല അശോകൻ വധം എട്ടുപേർ കുറ്റക്കാർ വിധി ഇന്ന് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം
ജാതി അധിക്ഷേപം പഞ്ചായത്ത് വൈസ് പ്രസിഡന്റിന് താൽക്കാലിക ജാമ്യം
കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മന്‍സൂറും ജല്‍സയും. ഇതിനിടെയാണ് പ്രതി കാറും കുട്ടിയുമായി കടന്നുകളഞ്ഞത്.
അസഭ്യം പറഞ്ഞ സി.ഐ യുടെ നടപടിയെ ചോദ്യം ചെയ്ത വിനോദിനെ അനൂപ് ചന്ദ്രൻ ക്രൂരമായി മർദ്ദിക്കുകയും, വിനോദിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിയുകയും ചെയ്തുവെന്നും, കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദ് പറയുന്നു.