റിയാസ് മൗലവി വധക്കേസ് വിധി പറയുന്നത് വീണ്ടും...
2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്.
2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്.
ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ബിനു എത്തിയത്. വാക്കുതർക്കത്തിനിടെ ബിനു കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു.
നദീറയുടെ വീടിൻ്റെ മതിൽ ചാടിക്കടക്കുകയും കോമ്പൗണ്ടിനുള്ളിൽ വെച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്
ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്നാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും.
ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നുപേർ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മോസസ് മുൻപ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
രണ്ടുപേർ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.
2016 ജൂൺ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ട് ആറോടെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിലെ വിരോധത്തിൽ സഫീർ കത്തികൊണ്ട് രതീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
കേസിൽ പ്രത്യേക പോക്സോ കോടതി വെറുതേ വിട്ട പ്രതി അർജുൻ്റെ ബന്ധുവാണ് കുത്തിയത്.