19കാരനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊ...
ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.
ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.
ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോണം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് ഇപ്പോൾ പിടിയിലായത്.
ഇവിടേക്ക് വരുന്ന മറ്റ് ഭാഗങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ തദ്ദേശിയർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻ്റ് കമ്മീഷണർ പറഞ്ഞു.
എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്.
കൊടങ്ങാവിള ജംഗ്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു
കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക്, മുമ്പ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവത്തിൻ്റെ മുകളിൽ മർദ്ദനമേറ്റത് മരണത്തിന് കാരണമായി.
വാഹനം തട്ടിക്കൊണ്ടുപോകലിന് ഉപയോഗിക്കുന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകമടക്കം 15ഓളം കേസുകളിലെ പ്രതിയാണ് മാഹിൻ.
സഹോദരിക്കൊപ്പം ബൈക്കിൽ പോകവേ മൂന്ന് ബൈക്കുകളിലെത്തിയ സംഘം യുവാവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്റെ സുഹൃത്തുക്കളാണ്.
2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്.