'മുസ്ലിം വിഷയം മാത്രമെന്തിന് റിപ്പോർട്ട് ചെയ്...
കളമശ്ശേരി സ്ഫോടനത്തിന് തൊട്ടുപിന്നാലെ പോലീസ് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് റിപ്പോർട്ട് ചെയ്തതിനാണ് ഓൺലൈൻ മാധ്യമമായ മക്തൂബ് മീഡിയ ഫ്രീൻലാൻസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തത്
കളമശ്ശേരി സ്ഫോടനത്തിന് തൊട്ടുപിന്നാലെ പോലീസ് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് റിപ്പോർട്ട് ചെയ്തതിനാണ് ഓൺലൈൻ മാധ്യമമായ മക്തൂബ് മീഡിയ ഫ്രീൻലാൻസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തത്
പാക്കേജിലെ ധനസഹായ വിതരണത്തിനായി കോവളത്തെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ഒരുവിഭാഗം മന്ത്രിയെ തടഞ്ഞ് രംഗത്തെത്തി. ധനസഹായ വിതരണത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെയും ധനസഹായം നല്‍കിയപ്പോള്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ധനസഹായം നല്‍കുന്നത്.
കെ.എസ്.ആര്‍.ടി.സി ഇതിനേക്കാൾ വില കൂടിയ ബസ്സുകളുണ്ട്. 1.38 കോടിയുടെ എട്ട് വോള്‍വോ ബസ് കെ.എസ്.ആർ.ടി.സി ലാഭകരമായി ഓടിക്കുന്നുണ്ട്. വേറെയും ബെന്‍സ് ബസ്സുകൾ അല്ലാതെയും കെ.എസ്.ആര്‍.ടി.സിക്കുണ്ട്. ആവശ്യം കഴിഞ്ഞതിന് ശേഷം ഈ ബസ് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്
ഭിക്ഷ നടത്തിയതിന്റെ പേരില്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് മറിയക്കുട്ടിക്ക് നേരിടേണ്ടിവന്നത്. ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരേ സി.പി.എം. പ്രചരിപ്പിച്ചത്. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.
ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു
നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുമ്പോള്‍ കര്‍ഷകനടക്കം ബുദ്ധിമുട്ടിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. 'പെന്‍ഷന്‍ ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വന്‍തുക ചെലവിടുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം മാത്രം സര്‍വീസിലിരുന്നാല്‍ അവര്‍ പെന്‍ഷന്‍ അനുവദിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ്‌സിഡിയില്‍ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയില്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വര്‍ധനയുണ്ടാകുന്നത്.
സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്.