സിപിഎം ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐ ബന്ധം;...
സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയവിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല
സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയവിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല
സി.പി.എമ്മിന് ആരോടും അയിത്തമില്ലെന്ന് എം.വി ഗോവിന്ദൻ
ജനകീയ പ്രതിരോധ ജാഥയില്‍ എല്ലാവരും പങ്കെടുക്കണം; പരിപാടിക്ക് പോയില്ലെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം പറയാം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി
പിണറായി വിജയന്‍ കാസര്‍കോട്ടേക്ക് എഴുന്നള്ളുന്നേ... ആരും പുറത്തിറങ്ങരുതേ'യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ വായിച്ചു.
കഴിഞ്ഞ ഒക്ടോബറിലും കെ. സുരേന്ദ്രനെതിരെ കാസർകോട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക' എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരുന്നത്.
ക്രിമിനലുകളെ ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇടമുണ്ടാക്കി കൊടുത്തു. എന്നിട്ട് അവരിപ്പോൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സ്ഥിതിയായി.
തിരുവനന്തപുരം കൾച്ചറൽ സെൻററിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്‌മാൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു.
താൻ ഇന്ത്യയിലാണ് വളർന്നതെന്നും ഇത് മരിച്ചവരെക്കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന നാടാണെന്നും തരൂർ വ്യക്തമാക്കി.
സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചത്.