കർക്കിടക കഞ്ഞി
കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതുമായിരിക്കണം
കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതുമായിരിക്കണം
കാര്യങ്ങൾ കൈവിട്ടു പോകുമെന്ന തോന്നലും ആവശ്യമായ സഹായം മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കാത്ത സ്വഭാവവും അഥവാ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തത് കാരണമായും ടെൻഷനുണ്ടാകാം. ചിലർക്ക് മറ്റു ചിലരുടെ സാമീപ്യം പോലും ടെൻഷനുണ്ടാക്കും.
ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റ് മരുന്നുകൾക്കൊപ്പം കൊളസ്ട്രോളിനുള്ള മരുന്നും തുടർച്ചയായി വർഷങ്ങളോളം കഴിച്ചുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഹൃദയസ്തംഭനവും പക്ഷാഘാതവും ഉണ്ടാവാതിരിക്കാൻ അതും കൂടി കഴിച്ചേ മതിയാവൂ എന്ന ഡോക്ടർമാരുടെ ഉത്തരവ് ശിരസ്സാവഹിക്കുവാൻ രോഗമൊന്നുമില്ലാത്തവരും നിർബന്ധിതരാകുന്നു എന്നതാണ് കാരണം.
നടുവേദനയുള്ളവർ വേദനാസംഹാരികൾ ഉപയോഗിക്കുകയോ ഏതെങ്കിലും തൈലം വാങ്ങി തിരുമ്മുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇവ രണ്ടും ശരിയായ ചികിത്സ അല്ല.
ചികിത്സകർ എന്ന് ഭാവിക്കുന്ന ചിലരെങ്കിലും "എനിക്കെന്തുമറിയാം" എന്ന് പരസ്യമായി പറയുന്നവരും പറയുന്നതനുസരിച്ചാൽ മാരകരോഗമുള്ളവർക്ക് പോലും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാനുള്ള പൊടിക്കൈ കയ്യിൽ ഉണ്ടെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുമാണ്.
ഡോക്ടര്‍ രാജേഷ് എം രാമന്‍കുട്ടി പരിചയസമ്പന്നനായ കാര്‍ഡിയോതൊറാസിക് സര്‍ജനാണ്. ഹൃദയം മാറ്റിവയ്ക്കല്‍, കീ ഹോള്‍ ബൈപാസ് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 5000-ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. യു.എസ്എയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്ന് കീ ഹോള്‍ ബൈപാസ് സര്‍ജറിയില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരളത്തിലെ രണ്ടാമത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ഡോ. രാജേഷ് രാമന്‍കുട്ടിയാണ്.
യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുവാൻ കഴിവുള്ള ആഹാര പദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങളാണ്.
ഒരു രോഗം എത്രനാൾ കൊണ്ട് ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗി തന്നെ മനസ്സുവെച്ചാൽ മറ്റു ശാസ്ത്രങ്ങളിലുള്ള ഡോക്ടർമാരുടെ അഭിപ്രായമെങ്ങനെ എന്നതുംകൂടി അന്വേഷിക്കാവുന്നതേയുള്ളൂ.
ലേഖകൻ: ഡോ. ഷർമദ് ഖാൻ BAMS, MD, (ആയുർവേദം) സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം) സംശയങ്ങൾക്കും മറുപടികൾക്കും 94479 63481 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഡോക്ടറുമായി ചർച്ച ചെയ്യുന്നതിനും വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുന്നതിനും രോഗികൾ പൊതുവേ മടി കാണിക്കുന്ന ഒരു രോഗമാണ് അർശസ്.