പരാതി അന്വേഷിച്ച് മടങ്ങവെ സ്കൂട്ടർ അപകടത്തിൽപ...
പാറ്റൂരില്‍ വച്ച് ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്ത് ആയിരുന്നു അപകടമുണ്ടായത്.
പാറ്റൂരില്‍ വച്ച് ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്ത് ആയിരുന്നു അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അപകടം നടന്നത്.
വാണിയംപാറ പള്ളിയില്‍ ജുമുഅ നിസ്‌ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ KL07DC2938 രജിസ്ട്രേഷൻ നമ്പരിലുള്ള ടാറ്റ റ്റിഗോർ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വെള്ളത്തിലിറങ്ങിയ അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ മുങ്ങി താഴുകയായിരുന്നു രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണ് അനിൽകുമാർ.
ഇന്ന് രാവിലെ 5:30 മണിയോടുകൂടി പള്ളിപ്പുറത്തു വെച്ചായിരുന്നു അപകടമുണ്ടായത്
ജൂലൈ രണ്ടിന് പള്ളിപ്പുറം, പാച്ചിറയിൽ വെച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ - ലോഡ്ജിന്റെ എ.സി.പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
മൽസ്യത്തൊഴിലാളികളും നാട്ടുകാരും കാറിനടുത്തേക്ക് ഓടി എത്തി ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം