കേരളാ പോലീസിന് ‘മാങ്ങ’വീണ്ടും തലവേദന ആകുന്നു...
പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റോഴ്സ് എന്ന കടയിൽ നിന്നാണ് ഒരു മാസം മുൻപ് പൊലീസുകാരൻ 5 കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്.
പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റോഴ്സ് എന്ന കടയിൽ നിന്നാണ് ഒരു മാസം മുൻപ് പൊലീസുകാരൻ 5 കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്.
ജൂണിൽ ജോലി മതിയാക്കി നാട്ടിൽ വരാനിരിക്കുകയായിരുന്നു നൗഷാദ്.
ടൂർണമെൻറ് മെയ് 11 രാവിലെ 9 മണി മുതൽ പള്ളിപ്പുറം ലീഡ്സ് അരീന ടർഫിൽ
പഴകി ദ്രവിച്ച ബോട്ടുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ആലപ്പുഴയിലെ യാത്രക്കാര്‍ ആരോപിച്ചു. പഴകിയ ബോട്ടുകളില്‍ കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.
ഇന്നലെയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്
ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത്
അപകടത്തിൽ പെട്ട അറ്റ്ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല മറിച്ച് മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അൽട്രേഷൻ നടത്തി നിർമ്മിച്ചതാണെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നു.
നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു.
ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്