അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്ര 1...
ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് അനന്തുവിന്
ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് അനന്തുവിന്
കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.
പിണറായി വിജയന്‍ കാസര്‍കോട്ടേക്ക് എഴുന്നള്ളുന്നേ... ആരും പുറത്തിറങ്ങരുതേ'യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ വായിച്ചു.
കഴിഞ്ഞ ഒക്ടോബറിലും കെ. സുരേന്ദ്രനെതിരെ കാസർകോട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക' എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരുന്നത്.
ദേവനന്ദയെ അനുമോദിച്ച് അവയവമാറ്റത്തിന് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവെക്കൽ വിദഗ്ധൻ ഡോ. രാമചന്ദ്ര നാരായണമേനോന്റെ നേതൃത്വത്തിൽ ഒൻപതാം തീയതിയായിരുന്നു ശസ്ത്രക്രിയ.
"വല്ലാത്ത ക്ഷീണം, പതിവില്ലാത്ത നടുവേദന, മുടി കൊഴിച്ചിലാണേൽ പറയേം വേണ്ട". ഇത്തരം പരാതികളുമായെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു.
റജബ് മാസം 27 ലെ രാത്രിയിൽ ജിബ്‌രീൽ എന്ന മാലാഖ മുഹമ്മദ് നബി(സ)യെ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, ശേഷം അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു.
ഒന്നാം വർഷ വിദ്യാർത്ഥിയായ നവനീത് സാധാരണപോലെ കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയെങ്കിലും പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല എന്നാണ് പറയുന്നത്
ക്രിമിനലുകളെ ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇടമുണ്ടാക്കി കൊടുത്തു. എന്നിട്ട് അവരിപ്പോൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സ്ഥിതിയായി.
പിണറായിയുടെ ഓഫീസിലെ ഒന്നാമനായിര്ന്നു എം ശിവശങ്കരന്‍, രണ്ടാമന്‍ സി എം രവീന്ദ്രനായിരുന്നു. പിണറായി സി പിഎം സംസ്ഥാന സെക്രട്ടറിയായത് മൂതല്‍ കൂടെയുള്ളയാളാണ് സി എം രവീന്ദ്രന്‍.