സ്ത്രീയെ ആക്രമിച്ച സംഭവം; നടപടിയെടുക്കുന്നതിൽ...
സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.
സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.
2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ലോകായുക്ത ഉത്തരവാകുകയും ഈ വിധി നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ കോസ് വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും ഉത്തരവായി.
കോളേജിലെ എസ്.എഫ്.ഐക്കാരും പുറമേ നിന്നുള്ളവരും കോളേജിൽ ഉണ്ടായിരുന്നു. ലൈറ്റും ഫാനും അവർ ഓഫ് ചെയ്തു. ഓണാക്കാൻ പറഞ്ഞപ്പോൾ അതിന് കഴിയില്ലെന്ന് അവർ പറഞ്ഞു.
ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും കൂടെയുള്ളവരും ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ച് കൊണ്ടാണ് മര്‍ദിച്ചത്.
നെയ്യാറിന്റെ തീരത്താണു ഡാർളിയുടെ കുടുംബം താമസിച്ചിരുന്നത്. ഈ പ്രദേശം മണൽ മാഫിയ കയ്യേറി.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
മാർച്ച് 13-ഓടുകൂടി ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാനായി. എന്നാൽ ചെറിയ തീപിടിത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു
ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവരെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് പറയുന്നു.
ജില്ലാകലക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരായത്
രാത്രി പട്രോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് തൊട്ടടുത്ത ദിവസം ലളിതമായ ഡ്യൂട്ടി നൽകാൻ ശ്രമിക്കണം.