Latest News

'കള്ളപ്പണിക്കര്‍' എന്ന് വിളിച്ചാക്ഷേപിച്ചു സു...

സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചു എന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കരുടെ ആരോപണം. ഇതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

നിര്യാതനായി: അബ്ദുൽ ഹയ്യ് (62)

ഖബറടക്കം ഇന്ന് വൈകുന്നേരം 08:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

തുരുത്തി തീരദേശ റോഡ് നിർമാണം രണ്ടാം ഘട്ടം യാഥ...

നിർമ്മാണ പ്രവർത്തനം തുടങ്ങി വെച്ച മുഴുവൻ തീരദേശ റോഡുകളുടെയും പ്രവർത്തനം പൂർത്തികരിക്കാൻ ബന്ധപ്പെട്ട വകുപ്പധികൃതരും, സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ ജനകീയ വികസന സമിതി ജില്ലാ കമ്മിറ്റി യോഗം

ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരം; മുഖ്യമന...

പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാമെന്ന കടുത്ത വിമര്‍ശനമാണ് കെ സി സി ഉയര്‍ത്തുന്നത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്...

മൽസ്യത്തൊഴിലാളികളും നാട്ടുകാരും കാറിനടുത്തേക്ക് ഓടി എത്തി ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.

'പിണറായിയുടെ ധാര്‍ഷ്ട്യം തിരിച്ചടിയായി';വിമർശ...

തുടർഭരണം നൽകിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.

‘മലയാളിയുടെ പ്രിയങ്കരനായ മജീഷ്യനായി ഉണ്ടാകണം...

മൂന്ന് വര്‍ഷമായി മാജിക് രംഗത്തുനിന്ന് മാറി നില്‍ക്കുകയാണ്‌ മുതുകാട്

നിന്നു തിരിയാൻ ഇടം പോലുമില്ലാത്ത ഒ.പി കൗണ്ടർ,...

നന്നേ ഇടുങ്ങിയ മുറിക്കുള്ളിലെ മൂന്ന് കൗണ്ടറുകളിൽ നിന്നു തിരിയാൻ ഇടം പോലുമില്ലെന്നാണ് ആക്ഷേപം. ഒ.പി ടിക്കറ്റിനായി അതിരാവിലെ മുതൽ വൻ ക്യൂവാണ് പലപ്പോഴും. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമുള്ള ഇവിടെ അസൗകര്യങ്ങളുടെ പേരിൽ നിത്യവും വാക്കേറ്റങ്ങളും നടക്കാറുണ്ട്.

തിരുവനന്തപുരത്ത് യു.ഡി.എഫ് ഭൂരിപക്ഷം നാല് മണ്...

കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ വ്യക്തമായ ലീഡിന് വഴിയൊരുക്കിയത്.

സഭാനേതൃത്വങ്ങളെ ചെവിക്കൊണ്ടില്ല; ക്രൈസ്തവ വോട...

തൃശൂരിലെ ബി.ജെ.പി ജയം സംഘ്പരിവാർ താൽപര്യങ്ങളിലേക്ക് സമുദായ അംഗങ്ങളും മറിഞ്ഞതിന് മുഖ്യ തെളിവായി. ക്രൈസ്ത‌വ വോട്ടുകൾ നിർണായകമായ തൃശ്ശൂരിൽ സഭാനേതൃത്വത്തിലെ ആരുടെയെങ്കിലും സഹായം ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചതായും സംശയിക്കുന്നു.