Latest News

തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട്...

എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്.

നിര്യാതയായി: ഐഷാ ബീവി (65)

ഖബറടക്കം ഇന്ന് വൈകുന്നേരം 5:30 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

ഖബറഡി മുസ്ലിം ജമാഅത്ത് - മതസൗഹാർദ്ദ സദസ്സും ഇ...

വിവിധ സംഘടനകളിലും, വിവിധ മതത്തിൽപ്പെട്ട ആരാധനാലയങ്ങളിലും പ്രവർത്തിക്കുന്നവർ, സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ, റംസാൻ മാസത്തിൽ നോമ്പനുഷ്ടിക്കുന്നവർ എന്നിവരും പള്ളിയങ്കണത്തിൽ ഒരുമിച്ച് കൂടിയത് ശ്രദ്ധേയമായി.

റിയാസ് മൗലവി വധം; ‘ഒത്തുകളി നടന്നെന്ന് സംശയം’...

പൊലീസ്, നീതി നിർവഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ് റിയാസ് മൗലവി കേസ് വിധി നമ്മോടു പറയുന്നതെന്നുമാണ് സമസ്ത മുഖപത്രത്തില്‍ പറയുന്നത്. പൊലീസിനെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കിയാണ് മുഖപ്രസംഗം.

പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യ...

മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022- 2023ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന.

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ...

സംസ്കാര ചടങ്ങുകൾ ഇന്ന് (ഏപ്രിൽ 01) രാവിലെ 11:00 മണിക്ക് അമ്പലപ്പുഴയിലെ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അമ്പലപ്പുഴയിൽ വച്ച് തന്നെ അനുസ്മരണ സമ്മേളനവും നടക്കും

'രാജ്യത്ത് ജനാധിപത്യമുണ്ടോ എന്ന് സംശയം'; കേന്...

രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ ഭീതിയിലാണ്. തലമുറകളായി ഇവിടെ ജീവിച്ചുവന്നവരാണ് ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നത്. മതനിരപേക്ഷതക്ക് പേരു കേട്ട രാജ്യമായിരുന്നു നമ്മുടേത്. എന്നാൽ ഇപ്പോൾ യു.എൻ അടക്കം നമ്മുടെ രാജ്യത്തെ വിമർശിക്കുകയാണ് എന്നും മുഖ്യമന്ത്രി.

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷ...

ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. റിയാസ് മൗലവി വധത്തിനുശേഷം ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

കൊടങ്ങാവിള ജംഗ്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു

ജീവിതം മടുത്തതുകൊണ്ട് പോകുന്നു; മരണത്തിൽ ആരും...

'മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു' എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.