ഭൂമി തട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന...
കോടതി രജിസ്ട്രേഷൻ അസാധുവാക്കിയ കാര്യം മറച്ചുവച്ചു ഭൂമി ഗിരിധരൻ എന്നയാൾക്ക് വിൽക്കാൻ സുനിൽ ഗോപി 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
കോടതി രജിസ്ട്രേഷൻ അസാധുവാക്കിയ കാര്യം മറച്ചുവച്ചു ഭൂമി ഗിരിധരൻ എന്നയാൾക്ക് വിൽക്കാൻ സുനിൽ ഗോപി 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
കൃത്യമായ ആസൂത്രണത്തോട് കൂടിയായിരുന്നു പ്രതി മകനെയും കുടുംബത്തെയും കത്തിച്ചു കൊന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു.
മണ്ണു മാഫിയ വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടാ ലിസ്റ്റിലുള്ള കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോം ധരിച്ച് മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലം സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് ചികിത്സ തേടി പോയത്.
സ്വകാര്യ സ്കൂളിന്റെ ബസ് മോഷ്ടിച്ച കേസിൽ രണ്ടു പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിൽ
തൊളിക്കോട്, തച്ചൻകോട്, കാരയ്ക്കൻ തോട്, നിറപറപ്പാറ ക്ഷേത്രത്തിനു സമീപം, തെക്കുംകര, ഹക്കസിൽ അക്ഷയ് എന്ന കുക്കു (21) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
അനധികൃത മദ്യ വില്പനയ്ക്ക് കഴക്കൂട്ടത്ത് ഒരാൾ പിടിയിൽ
കഴക്കൂട്ടം മേനംകുളം കരിയിൽ പ്ലാവിളാകത്ത് വീട്ടിൽ സുജിത്ത് (18), ആറ്റിപ്ര കാട്ടുകുളത്തിൻകര ഗോമതി ഭവനിൽ അനന്തു (19)എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ സനിൽദാസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയും മുമ്പ് പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിൽ