നിഖില്‍ തോമസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്:...
നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്‌ളാറ്റ സമുച്ചയത്തില്‍ ചോര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിച്ചതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍
അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാന ഭരണത്തിന്റെ ദുഷ്ചെയ്തികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്സെടുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
നിലവിൽ സി.പി.ഐ (എം) ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും, റെഡ് വോളണ്ടിയർ ആറ്റിങ്ങൽ ഏരിയ ക്യാപ്റ്റനുമാണ്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 10000 കോടി രൂപയുടെ ഹവാല ഇടപാട് കേരളത്തിൽ നടന്നിട്ടുണ്ട് എന്നാണ് ഇ ഡിയുടെ നിഗമനം.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ നടന്ന മിന്നൽ റെയ്ഡ്. കോട്ടയത്തെ ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഏറ്റവും കൂടുതൽ പണം പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം.
അടുത്തമാസം പഠന ക്യാമ്പ് നടത്തും. പ്രായപരിധി കടുപ്പിച്ചത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ട്.
കാരാറുകാർക്ക് പണം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോട് കൂടിയെ ചെയ്യാൻ സാധിക്കൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകൻ എസ് യു നാസർ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കുകയായിരുന്നു. അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയുമായിരുന്ന സുധാകരനും മൂന്നാം പ്രതി തലശ്ശേരിയിലെ രാജീവനും സിപിഎം നേതാക്കളുമായി രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, പാലക്കാട് ജില്ലകളിലെ അച്ചടക്കനടപടികൾ പൂർത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ആലപ്പുഴയിലും നടപടിയിലേക്കു കടന്നത്.
മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.