സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്...
ഒരുമാസത്തിനിടെ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒട്ടനവധി പോലീസ് അതിക്രമങ്ങൾ
ഒരുമാസത്തിനിടെ സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒട്ടനവധി പോലീസ് അതിക്രമങ്ങൾ
ചടയമംഗലത്ത് ബാധയൊഴിപ്പിക്കാന്‍ നഗ്നപൂജ, പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍
സൈനികനെ അകാരണമായി ആദ്യം അടിച്ചത് റൈറ്റർ പ്രകാശ് ചന്ദ്രനാണ്. മുഖത്ത് അടിയേറ്റ സൈനികൻ തിരിച്ചടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്
ഓഗസ്റ്റ് 13ന് മറ്റൊരാൾ വഴി കനിഷ്‌കനെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ഹർജി.
വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരന്‍ നട്ടെല്ലില്‍ ചവിട്ടി. ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരത്ത് മ്യൂസിയം-വെള്ളയമ്പലം റോഡിൽ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ മരിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലാണ് വ്യാജവാർത്തകൾ പടച്ച് വിടുന്നത്
വീടിന്റെ കിഴക്കുഭാഗത്തുനിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. പത്മയുടെ മൃതദേഹം ലഭിച്ചതിന്റെ കിഴക്കുഭാഗത്താണിത്