ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; ഞെട്ടിക...
മൃതദേഹം പുഴയിലൊഴുക്കിയെന്ന് ആദ്യമൊഴി, പിന്നെ സെമിത്തേരിയിൽ; ഒടുവിൽ വീടിനുപിന്നിലെന്ന് വെളിപ്പെടുത്തൽ
മൃതദേഹം പുഴയിലൊഴുക്കിയെന്ന് ആദ്യമൊഴി, പിന്നെ സെമിത്തേരിയിൽ; ഒടുവിൽ വീടിനുപിന്നിലെന്ന് വെളിപ്പെടുത്തൽ
മേയ് 24നാണ് ഇവര്‍ ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. വയോധികന്റെ കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുപ്പിച്ചു.
അപകടമുണ്ടാക്കിയ ആന്‍സണ്‍ നേരത്തേ ചില കേസുകളില്‍ പ്രതിയാണെന്നും ആരോപണമുണ്ട്. ആന്‍സണ്‍ പതിവായി അമിത വേഗതയില്‍ വാഹനമോടിക്കുന്ന ആളാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, യാത്രയയപ്പ് ചടങ്ങിനിടെ തഹസില്‍ദാറെ ആളുമാറി പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി.
അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി, പൂർണനീതി ലഭിക്കുംവരെ സമരമെന്ന് ഹർഷിന
സംഘത്തിലെ ഒരു യുവതിയാണ് പരാതിക്കാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് പരാതി. കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍വിട്ടയച്ചു
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ് കേസിലെ പ്രതി. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.
ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘം ആളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെയാണ് എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നത്.
വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.