നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെ...
നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ധ്യാനകേന്ദ്രത്തിനു മുന്നില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്
നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ധ്യാനകേന്ദ്രത്തിനു മുന്നില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്
യുവതിയെ ഭർതൃ വീട്ടുകാർ ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു
രണ്ടുകാലുകൾക്കും വെട്ടേറ്റ ശരത്തിന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡീനയുടെ സഹായത്തോടെ സ്വർണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.
വീട്ടുമുറ്റത്ത് വെച്ച് ജഗദമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
സിസിടിവി ക്യാമറയില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒക്ടോബർ 23-നാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശിയായ മണികണ്ഠപ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
മദ്രസയിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിവരമറിഞ്ഞിട്ടും പോലീസിനെയും ചൈൽഡ് ലൈനിനെയും അറിയിക്കാത്ത കുറ്റത്തിന് കേസിൽ പ്രതി ചേർത്ത മദ്രസാ ഭാരവാഹിയെ കോടതി വെറുതെ വിട്ടു.
ഈ വിദ്യാർത്ഥി ബസ്റ്റാൻഡിൽ കയറിയിറങ്ങി നടക്കുന്നയാളാണെന്നും ക്‌ളാസിൽ പോകാറില്ലന്നും പെൺകുട്ടികളോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നയാളാണ് എന്നൊക്കെ പറഞ്ഞാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വിദ്യാർത്ഥി യെ മർദ്ദിച്ചത്.
എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി മധു ബാബു