KERALA

സിഎഎ സമരം: 'പഴയ കമ്മിറ്റി മാറി, ഇമാം സ്ഥലം മാ...

സമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം, ജമാഅത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി അംഗം, പള്ളി ഇമാം തുടങ്ങിയ ആറ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്. ജമാഅത്ത് കമ്മിറ്റിയുടെ ബാനറിൽ നടന്ന സമരമായതിനാലാണ് ഭാരവാഹികൾക്കെതിരെ കേസെടുത്തത്.

വിദ്യ സമർപ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെത...

ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോൾ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്.

പി.വി. അന്‍വറിന്റെ കൈവശമുള്ള അനധികൃത ഭൂമി തിര...

ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'ബസ്സുടമയെ തല്ലിക്കോ, ബാക്കി ഞങ്ങള്‍ നോക്കാം...

ആറ് പോലീസുകാര്‍ ഉണ്ടായിട്ടും, സംരക്ഷണം നല്‍കാന്‍ പോലീസിന് സാധിച്ചില്ല. ഹൈക്കോടതിയുടെ കരണത്താണ് അടികൊണ്ടത്. പോലീസിന്റെ നടപടി ഇതൊരു നാടകമാണെന്ന തോന്നലുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

'മറുനാടന്‍ മലയാളി ഉടമ ക്രിസംഘി, ആ വെറുപ്പിന്റ...

അപരനാടന്‍ യുടൂബറെ സംരക്ഷിട്ട് കോണ്‍ഗ്രസ്സിന് എന്ത് കിട്ടാന്‍? -നാസര്‍ ഫൈസി കൂടത്തായി

വേദനയായി പിതാവിന്‍റെ കാത്തിരിപ്പ്: വിളിപ്പാടക...

വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ശസ്ത്രക്രിയകൾ മഅദനിക്ക് നിർദേശിച്ചിട്ടുണ്ട്. രണ്ടുതവണ പക്ഷാഘാതം വന്നിട്ടുള്ളതിനാൽ അതിന്റെ ചികിത്സകളും ആവശ്യമാണ്.

'സ്വകാര്യബില്‍ എംപിയുടെ അവകാശം, ചോര്‍ത്തിയത്...

വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ഭീമന്‍ രഘു സിപിഎമ്മില്‍; എകെജി സെന്ററിലെത്തിയ...

എം വി ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത് എന്ന് ഭീമൻ രഘു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ശിവൻകുട്ടിയും ഈ സമയം എ കെ ജി സെന്ററിലുണ്ടായിരുന്നു. ചിന്തശേഷിയുള്ളവർക്ക് ബി ജെ പിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല എന്നും ഭീമൻ രഘു കുറ്റപ്പെടുത്തി.

ഷീലാ സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ് ഹൈക്കോ...

ഷീലയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പ് കണ്ടെടുത്തു എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസത്തോളം ജയിലിലായിരുന്നു. ഹൈക്കോടതിയാണ് കഴിഞ്ഞ മേയ് ഒൻപതിന് ജാമ്യം അനുവദിച്ചത്.

അറുതിയില്ലാതെ പെരുമഴ; വിറങ്ങലിച്ച് ജനങ്ങൾ,24...

'സർക്കാർ സജ്ജമാണ്. അപകട സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ച് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈകീട്ട് കുതിരാൻ സന്ദർശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.