Latest News

അപകടങ്ങൾ തുടർക്കഥ;മുതലപ്പൊഴി മരണപ്പൊഴിയാകുന്ന...

പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ കാണാതായി. പുതുക്കുറിച്ചി സ്വദേശികളായ ബിജു, മാൻഡസ്, ബിജു എന്നിവരെയാണ് കാണാതായത്.

തുമ്പ പള്ളിത്തുറയിൽ 100 കിലോയിലധികം കഞ്ചാവും,...

കഠിനംകുളം സ്വദേശി ജോഷ്വാ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വലയിലായത്.

ഗ്ലാസിൽ കൂളിങ് പേപ്പർ ഒട്ടിച്ചു; കെ.എസ്.ആർ.ടി...

ബസ്സിന്റെ പിറകില്‍ കൂളിംഗ് ഒട്ടിച്ചിട്ടുണ്ട് എന്നും ഇത് ദൃശ്യങ്ങള്‍ കാണുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് 250 രൂപ പിഴയിട്ടത്.

'മറുനാടന്‍ മലയാളി ഉടമ ക്രിസംഘി, ആ വെറുപ്പിന്റ...

അപരനാടന്‍ യുടൂബറെ സംരക്ഷിട്ട് കോണ്‍ഗ്രസ്സിന് എന്ത് കിട്ടാന്‍? -നാസര്‍ ഫൈസി കൂടത്തായി

വേദനയായി പിതാവിന്‍റെ കാത്തിരിപ്പ്: വിളിപ്പാടക...

വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ശസ്ത്രക്രിയകൾ മഅദനിക്ക് നിർദേശിച്ചിട്ടുണ്ട്. രണ്ടുതവണ പക്ഷാഘാതം വന്നിട്ടുള്ളതിനാൽ അതിന്റെ ചികിത്സകളും ആവശ്യമാണ്.

സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത

പ്രതിഷേധത്തിൽ തുരങ്കം വെക്കുന്ന നിലപാട് ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത് . എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലീം സമൂഹം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

'സ്വകാര്യബില്‍ എംപിയുടെ അവകാശം, ചോര്‍ത്തിയത്...

വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ആചാരവും അന്ധവിശ്വാസവും വേർതിരിക്കാനാവുന്നില്ല...

കഴിഞ്ഞവർഷം പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓർഡിനൻസായി കൊണ്ടുവരാനുള്ള ആലോചന മുറുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും സംഭവങ്ങൾ ഉയർന്നുവന്നിരുന്നു. പലയിടത്തും ജനങ്ങൾതന്നെ സംഘടിച്ച് ഇത്തരം കേന്ദ്രങ്ങൾ പൂട്ടിച്ചു.

'പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപം രാജ്യദ്...

പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീർത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്.

'ബിജെപി രക്ഷപ്പെടില്ല, മൂന്നാം പിണറായി സർക്കാ...

‘ബിജെപിയിൽ ആയിരുന്നതുകൊണ്ട് ഇപ്പോൾ സിനിമയൊന്നുമില്ലേ’ എന്ന മട്ടിലാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നത്. വലിയ വലിയ താരങ്ങളുടെ പ്രോജക്ടുകളിൽനിന്ന് എന്നെ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ അതു പാർട്ടിയുടെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ ചെറിയ ചെറിയ പടങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു’’ – ഭീമൻ രഘു പറഞ്ഞു.