കൂടത്തായ് റോയ് തോമസ് വധക്കേസ്; ഒന്നാം പ്രതി ജ...
കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മൊഴി.
കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മൊഴി.
പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 21 അംഗ പഞ്ചായത്തില്‍ 10 സീറ്റോടെ യുഡിഎഫാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഭരണത്തിലുണ്ടായിരുന്നത്
' പുതു തലമുറയെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയാ ദുരുപയോഗം തടയുന്നതിന് വിവിധ പദ്ധതികൾ വർക്ക്ഷോപ്പിൽ ആസൂത്രണം ചെയ്യും '
എം വി ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത് എന്ന് ഭീമൻ രഘു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ശിവൻകുട്ടിയും ഈ സമയം എ കെ ജി സെന്ററിലുണ്ടായിരുന്നു. ചിന്തശേഷിയുള്ളവർക്ക് ബി ജെ പിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല എന്നും ഭീമൻ രഘു കുറ്റപ്പെടുത്തി.
ഷീലയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പ് കണ്ടെടുത്തു എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസത്തോളം ജയിലിലായിരുന്നു. ഹൈക്കോടതിയാണ് കഴിഞ്ഞ മേയ് ഒൻപതിന് ജാമ്യം അനുവദിച്ചത്.
മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി വിധി സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ശിക്ഷ സ്റ്റേ ചെയ്യുകയെന്നത് റൂള്‍ അല്ല. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി പുലര്‍ത്തണം. കേംബ്രിഡ്ജില്‍ വെച്ച് വീര്‍ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ പൂനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ന്യായമായ കാരണങ്ങളില്ലാതെ വിധി സ്റ്റേ ചെയ്യുന്നത് പരാതിക്കാനോടുള്ള അനീതിയായിരിക്കും. വിധി കൃത്യവും നീതിപൂര്‍ണവുമാണ്.', ജസ്റ്റിസ് ഹേമന്ദ് പച്ഛക് നിരീക...
കോണ്‍ഗ്രസിനോട് ഒരു കാര്യം ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്-നിങ്ങള്‍ക്കെന്തുകൊണ്ടാണ് രാഹുലിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തത്? മര്യാദയോടെ സംസാരിക്കാന്‍ രാഹുലിനെ ശീലിപ്പിക്കാത്തതെന്തുകൊണ്ടാണ്? രാഹുല്‍ നിങ്ങളുടെ നേതാവാണ്. രാഹുല്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ ഈ വിഷയം എന്നേ അവസാനിക്കുമായിരുന്നു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി.
ഗണ്‍മാന്റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.